മഴ
വഴിപിരിഞ്ഞ് വേര്‍തിരിഞ്ഞ്
പുനസമാഗമത്തിന്‍ പ്രതീക്ഷകളെ വെടിഞ്ഞ്
ഒളിവെട്ടും മരീചികപോല്‍ ദൂരക്കാഴ്‌ചയേകും പാതയോരത്ത്
അപ്രതീക്ഷിതമായെത്തിയ കാറ്റിന്‍
മണമുടക്കിയ തോന്നലുകളെ വഹിച്ച്
കുട്ടിക്കാലത്തിന്‍ ഓര്‍മ്മയായ്
ശിരസ്സിലെ കൂടിയമുറിവിലൂടെമഴത്തുളളികള്‍
മുടിയിഴയുടെ മെഴുക്കുപുരണ്ടഇടവഴിയിലൂടെ
ചെറുതായൊലിച്ചിറങ്ങിസ്വപ്‌നത്തിലെത്തിയത്
മരുഭൂമിയില്‍ പ്രളയം വിതച്ചകരിമുകിള്‍ പാളികള്‍ തന്നെ.
Wednesday, March 11, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment